News Highlight: സപ്തംബറില്‍ തിരുവനന്തപുരത്ത്‌ മതംമാറ്റിയത്‌ ഏഴു മുസ്‌ലിം പെണ്‍കുട്ടികളെ

on Oct 25, 2009

കൊല്ലം: കഴിഞ്ഞ മാസം ആര്‍.എസ്‌.എസുകാര്‍ പ്രണയം നടിച്ച്‌ ഏഴ്‌ മുസ്ളിം പെണ്‍കുട്ടികളെ മതംമാറ്റി. റിട്ട.പോലിസ്‌ സൂപ്രണ്ടിണ്റ്റെ മകളടക്കം അഞ്ച്‌ പേരെ നഗരപരിധിയില്‍ നിന്നാണ്‌ കടത്തിയത്‌. മറ്റു രണ്ടു പേരെ രഹസ്യമായി രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയായിരുന്നെന്ന്‌ തിരുവനന്തപുരം കിഴക്കേക്കോട്ട സബ്‌ രജിസ്ട്രാര്‍ ഓഫിസിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം പേരൂര്‍ക്കട ഹാര്‍വിപുരം അബ്ദുല്ലയുടെ മകള്‍ ഒ എ റുബീനയെ വഞ്ചിയൂറ്‍ ടി.സി 15/2013 ഋഷിമംഗലം രമേശിണ്റ്റെ മകന്‍ രാകേഷും വള്ളക്കടവ്‌ ടി.സി 35/1264l എസ്‌ എസ്‌ ലൈലയെ ശ്രീകാര്യം എന്‍ജിനീയറിങ്ങ്‌ കോളജ്‌ ആനന്ദഭവനില്‍ ജയ്സണ്‍ എം കുമാറും പൂന്തുറ പുതുവല്‍ പുത്തന്‍വീട്‌ ജമീലാബീവിയുടെ മകള്‍ നൂര്‍ജഹാനെ കൊച്ചി മരട്‌ റാഫേലിണ്റ്റെ മകന്‍ തുണ്ടത്തില്‍ ഫ്രാന്‍സിസും കരമന സ്വദേശി മുസ്തഫയുടെ മകള്‍ സുനിതയെ ലൈസന്‍ ഷണ്‍മുഖവും പൂജപ്പുര കൈലാസ്‌ നഗറില്‍ റിട്ട.എസ്‌.പി ലത്തീഫിണ്റ്റെ മകളെ പന്തം ജയനുമാണ്‌ പ്രേമം നടിച്ച്‌ മതംമാറ്റി വിവാഹം രജിസ്റ്റര്‍ ചെയ്തത്‌. ഇതോടൊപ്പം തന്നെ ആറ്റിങ്ങല്‍ വെള്ളൂര്‍ക്കോണം കടുവയില്‍ പനയില്‍വീട്ടില്‍ നജീമിണ്റ്റെ മകള്‍ നജുമുന്നിസയെ തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ റോഡ്‌ ശ്രീചിത്രാ നഗറില്‍ ബാലുവും കൊട്ടാരക്കര സ്വദേശി നസീനയെ തിരുവനന്തപുരം ലിറ്റില്‍ ഫ്ളവര്‍ ടി.സി 36/1382l പ്രവീണും മതംമാറ്റി വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

യുവതിയെ ഹൈക്കോടതി യുവാവിനൊപ്പം വിട്ടയച്ചു
കൊച്ചി: മുസ്ളിം യുവതിയെ ഹൈക്കോടതി സ്വകാര്യ ബസ്‌ ഡ്രൈവറായ ഹിന്ദു യുവാവിനൊപ്പം വിട്ടയച്ചു. പെരുമ്പാവൂറ്‍ ചേലക്കുളം സ്വദേശിനിയായ മുസ്്ലിം യുവതിയെയാണു പട്ടിമറ്റം എരപ്പുംപാറ അജേഷ്‌ എന്ന യുവാവിനൊപ്പം ഹൈക്കോടതി വിട്ടയച്ചത്‌. ഹൈക്കോടതി ജസ്റ്റിസ്‌ ആര്‍ ബസന്തിണ്റ്റെയാണ്‌ ഉത്തരവ്‌. പത്തനംതിട്ട സെണ്റ്റ്‌ ജോണ്‍സ്‌ കോളജിലെ വിദ്യാര്‍ഥികളായ രണ്ടു യുവതികള്‍ മുസ്്ലിം ആയി മുസ്്ലിം യുവാക്കളെ വിവാഹം ചെയ്ത സംഭവത്തില്‍ ഇതേ ജഡ്ജി തന്നെ യുവതികളെ അവരുടെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു. കോലഞ്ചേരി കോളജില്‍ ടി.ടി.സിക്കു പഠിക്കുകയായിരുന്ന യുവതി ഈ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസ്‌ ഡ്രൈവറുമായി പ്രണയത്തിലാവുകയായിരുന്നു. മൂന്നാഴ്ച മുമ്പു യുവതി യുവാവിനൊപ്പം ഒളിച്ചുപോയി. ഇതു സംബന്ധിച്ചു യുവതിയുടെ പിതാവിണ്റ്റെ ഹേബിയസ്‌ കോര്‍പസ്‌ ഹരജി പരിഗണിക്കവേയാണു യുവതിയെ യുവാവിനൊപ്പം വിട്ട്‌ കോടതി ഉത്തരവായത്‌. വീട്‌ വിട്ടു പോവുന്ന സമയത്ത്‌ യുവതി കൊണ്ടുപോയ സ്വര്‍ണം വീട്ടുകാര്‍ക്കു തിരികെനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യുവതി അജേഷിണ്റ്റെ നിര്‍ബന്ധപ്രകാരം ഹിന്ദുമതം സ്വീകരിച്ചതായാണു സൂചന. ഇരുവരും സ്പെഷ്യല്‍ മാരേജ്‌ ആക്റ്റ്‌ പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്‍ പോലും നടന്നിട്ടില്ല. നവംബര്‍ രണ്ടുവരെ ഒരുമിച്ചു താമസിച്ച ശേഷം കോടതിയില്‍ ഹാജരാവാനാണു കോടതി നിര്‍ദേശം.

യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത
പെരിന്തല്‍മണ്ണ: മൂന്നുവര്‍ഷം മുമ്പ്‌ ഹിന്ദു യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയുടെ തിരോധാനത്തില്‍ ദുരൂഹതയുള്ളതായി ആരോപണം. വെട്ടത്തൂറ്‍ കാപ്പ്‌ എരുത്ത്‌ ഹംസയുടെ മകള്‍ ബുഷ്‌റ (23)യാണു കാപ്പ്‌ കാളമ്പാറ കൊടുവത്ത്‌ ഇട്ടീരി എന്ന കുട്ടിമാണ്റ്റെ മകന്‍ പ്രതീഷി (25)നൊപ്പം അപ്രത്യക്ഷയായത്‌. വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണു യുവതി തണ്റ്റെ രണ്ടു കുട്ടികളുമായി പ്രതീഷിനൊപ്പം പോയത്‌. പ്രതീഷ്‌ നാട്ടില്‍ വന്നിട്ടുണെ്ടങ്കിലും ബുഷ്‌റ എവിടെയാണെന്ന്‌ ആര്‍ക്കുമറിയില്ല. എടത്തനാട്ടുകരയിലേക്കു വിവാഹം കഴിച്ചയച്ച യുവതിക്കു മൂന്നുംനാലും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്‌. പ്രതീഷിനോടൊപ്പം ജീവിക്കാന്‍ ബുഷ്‌റ തീരുമാനിച്ചതോടെ നിയമപരമായി തന്നെ കുടുംബബന്ധങ്ങള്‍ വേര്‍പ്പെടുത്തിയിരുന്നു. വിദേശത്തു നിന്നു നാട്ടിലെത്തി ഭര്‍ത്താവ്‌ യുവതിയെ വിവാഹമോചനം നടത്തുകയും രണ്ടു കുട്ടികളെ ഏറ്റെടുക്കുകയും ചെയ്തു. പ്രതീഷിനോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ യുവതി സ്വന്തം വീട്ടില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ അനുവദിച്ചില്ല. ഇതോടെ ഇരുവരും ഗുരുവായൂരിലേക്കു വണ്ടികയറിയതായി നാട്ടുകാര്‍ പറയുന്നു. സംഭവശേഷം ഇടയ്ക്കിടെ മാത്രം നാട്ടില്‍ വരാറുള്ള പ്രതീഷിനെ കഴിഞ്ഞദിവസം മുതല്‍ നാട്ടില്‍ സ്ഥിരമായി കാണുന്നതില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. യുവതിയോടൊപ്പം താമസിക്കുകയാണെന്നു നാട്ടില്‍ വിശ്വസിപ്പിച്ചിരുന്ന യുവാവിണ്റ്റെ പെരുമാറ്റരീതിയും യുവതിയുടെ തിരോധാനവും സംശയമുളവാക്കുന്നുണ്ട്‌.

"മതാപ്പിതാക്കളേ ജാഗ്രതൈ....മുസ്‌ലിം പെണ്‍കുട്ടികളെ വലയിലാക്കാന്‍ സംഘ്പരിവാര്‍ സജീവമാണ്‌"

istockphoto_5431971-sad-woman.jpg (309×380)
"വീടുവിടുന്ന പെണ്‍കുട്ടികളേ ഒരുനിമിഷം: നിങ്ങള്‍ പോകുന്നത്‌ കെണിയിലേക്കണ്‌, ഇതിന്‍ മുന്‍പ്‌ അവിവേകം കാട്ടി ഇറങ്ങിപ്പുറപ്പെട്ടവരില്‍ 90% പേരും ഇന്നു പീഢനത്താല്‍ നരകിക്കുകയാണ്‌. സഹായിക്കാന്‍ ബന്ദുമിത്രാദികളില്ലതെ കഷ്ടങ്ങള്‍ സഹിക്കുകയാണ്‌.. നിങ്ങള്‍കും വേണോ ഈ തീരാദു:ഖം. കാമുകണ്റ്റെ കോമള പൌരുഷ്യ ചൂശണം ചോദിക്കാനാളില്ലെങ്കില്‍ കടുത്തതാനെന്നൊര്‍ക്കുക!"
-mychithari.blogspot.com

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com